Thursday, February 19, 2026

രചനകൾ

നിഴൽ

രാത്രി തന്‍റെ ഒറ്റക്കണ്ണടച്ച് ചുറ്റിനും ഇരുട്ടിന്‍റെ കരിമ്പടം മൂടിയ ദിവസം. ഒറ്റമുറി വീടിനുള്ളില്‍ കറുത്ത പുകകൊണ്ട് ചുവരില്‍ ചിത്രം വരയ്ക്കുന്ന മണ്ണെണ്ണ വിളക്കിന്‍റെ ചുവട്ടിലിരുന്നുകൊണ്ട് ധൃതിയില്‍ തന്‍റെ ഡയറി എഴുതുകയാണ് സഖാവ് ചന്ദ്രന്‍....

മീശ പിരിക്കുന്ന വിസ്മയം

ഇക്കഴിഞ്ഞ ലെജന്ഡസ് ക്രിക്കറ്റ് ലീഗിൽ സച്ചിന്റെ സ്‌ട്രൈറ്റ് ഡ്രൈവ് കണ്ട് അത്ഭുതപ്പെട്ടിരുന്നില്ലേ നമ്മൾ… ഈ അമ്പതാം വയസിലും മട്ട ത്രികോണത്തിന്റെ ആകൃതിയിൽ ബാറ്റ് വീശി സച്ചിൻ പന്ത് ബൗണ്ടറി കടത്തിയിപ്പോൾ ആവേശത്തോടെ കമന്ററി...

കാലം കഥയായി മാറുന്ന…

നീ വന്നില്ലപക്ഷേ…ഞാന്‍ വന്നിരുന്നു. മാറ്റങ്ങള്‍ ഉണ്ടെടോ… നാം തമ്മില്‍സംസാരിച്ച ഇടങ്ങള്‍എന്നോടു ചോദിച്ചു.നീ വന്നില്ലേ…എന്ന്… അതേ ക്ലാസ് മുറികള്‍…ഡെസ്‌കുകളിലെ പേരുകള്‍പഴകിയെങ്കിലുംതെളിഞ്ഞുനില്‍ക്കുന്നുആ കാലത്തില്‍എന്നപോലെ ആ പഴയ ആശയത്തോടെപുതിയ സഖാക്കള്‍വീണ്ടും സമരത്തില്‍ കൊടിപിടിക്കാത്തകൈകളില്‍പ്രണയവുംഒരു വിപ്ലവം തന്നെ. പുതിയ തലമുറനമ്മളേക്കാള്‍ ഭംഗിയില്‍പുതിയ കാവ്യങ്ങള്‍രചിക്കുന്നു. പക്ഷേയെന്താ…നമ്മളെപ്പോലെ ആവില്ല. ആ ലഹരിഅവര്‍ക്കറിയില്ല. പക്ഷേ…നമുക്കറിയാവുന്നകാലത്തെപ്പറ്റിസമൂഹത്തെപ്പറ്റിപ്രണയത്തെയും രാഷ്ട്രീയത്തെയുംപറ്റിഅവരോട്പറഞ്ഞുകൊടുത്തിട്ട്ഞാന്‍...

അയാള്‍ക്ക് പകരം

അവള്‍ മാറിപ്പോയിഎന്ന് അവനൊരിക്കലും പറയാറില്ല…അയാള്‍ക്ക് പകരമായിആരെയെങ്കിലും കിട്ടിയിട്ടുണ്ടാവും…അവള്‍ക്ക്… പണ്ടേ അയാള്‍ അങ്ങനല്ലേ…പകരക്കാരെ ചൊല്ലിഅയാളൊരിക്കലും തര്‍ക്കിച്ചിട്ടില്ലല്ലോ…ഈ കഥ എന്നില്‍തുടങ്ങിനിന്നില്‍ അവസാനിക്കട്ടെ…പുതിയ തലമുറഈ കഥ വായിക്കാതിരിക്കട്ടെ. കാരണംസ്‌നേഹം വിലയ്ക്കുവാങ്ങലോപിടിച്ചുവാങ്ങലോ അല്ലെന്ന്അവരറിയട്ടെ. ഈ കഥഅയാളിലുംഅവളിലും അവസാനിക്കട്ടെ.

കല തലമുറകളിലൂടെ ജീവിക്കും

സിനിമ എന്നാണ് കണ്ണുനീർ ഗ്രന്ഥികളെ സ്പർശിക്കാൻ തുടങ്ങിയത് അറിയില്ല. ബാല്യത്തിൽ നിന്ന് ഒന്നിനോടൊന്ന് വളർന്ന കാലം പത്മരാജനും, വേണു നാഗവള്ളിയും, പ്രിയദർശനും, ലോഹിതദാസനും, സത്യേട്ടനും, ഭരതനും, ജയരാജും, രഞ്ജിയേട്ടനും പഠിപ്പിച്ച സിനിമയും വൈകാരിക...

Popular

spot_imgspot_img