കാട്ടുചോലയിലെഇരുട്ടിൽഒരു തൂക്കുവിളക്കിൻഇപ്പുറമിരുന്നാണ്ഞാൻനിന്നെകണ്ടത്.
നീ പതിയെപാടിനീ അലർച്ചയായ്ഇടിയായ്പേമാരിയായ്വനാന്തരങ്ങളിലൊന്നാകെപടർന്നു.
നീ ഞങ്ങളുടെകുനിഞ്ഞ സിരസ്സുയർത്തിഞങ്ങൾകൈകൾനീട്ടി….
ഞങ്ങൾ സ്വയംതിരഞ്ഞുപൂർവ്വീകരടുടെകണക്ക് പുസ്തകം.
ചളികൾ നീക്കിപുസ്തകം വായിച്ചു.
നൽഗോണ്ടജഗത്യാല………പുഴുക്കൾതിന്നുതീർത്തഞങ്ങളുടെകടുംചോരഉണങ്ങി വരണ്ടുപോയ്…..
ഗദ്ദാർഎൻ്റെ മക്കൾനിന്നെ വായിക്കുന്നു.എതിരിട്ടിലുംനീയുണ്ട്ചുവന്ന്തുടുത്ത്പരശതംതലയോട്ടിയിൽതീകൊളുത്താൻ.