ഇന്ത്യയും ഭാരതവും ഹിന്ദുസ്ഥാനും ജീവിക്കുന്നത് നമ്മുടെ ഹൃദയത്തിലാണ്. രാജ്യത്തിന്റെ പേരുമാറ്റാനുള്ള ധെെര്യം ബി.ജെ.പിക്കുണ്ടോ എന്ന് വെല്ലുവിളിക്കുന്നു'- കെജ്‌രിവാള്‍ പറഞ്ഞു
കടുത്ത എതിർപ്പുകൾക്ക് ഇടയിലും ആസൂത്രണങ്ങൾ മുന്നോട്ട് നീക്കുകയാണ്. ജനാധപത്യ സംവിധാനങ്ങളുടെ ബഹുമുഖ സ്വഭാവവും ഫെഡറലിസം തന്നെയും നഷ്ടമാവും എന്ന വിമർശനങ്ങൾക്ക് ഇടയിലാണ് കേന്ദ്ര നീക്കം.
ഒക്ടോബര്‍ ഒന്നു മുതല്‍ അടുത്ത ആറ് മാസത്തേക്കുള്ള മേല്‍ശാന്തിയായാണ് തെക്കേ വാവന്നൂര്‍ പൊട്ടക്കുഴി മന വൃന്ദാവനത്തില്‍ ശ്രീനാഥ് നമ്പൂതിരിയെ തിരഞ്ഞെടുത്തത്.
അവസാനം രോഗം ബാധിച്ചയാളെ ചികിത്സിച്ച ആരോഗ്യ പ്രവർത്തകയ്ക്ക് ലക്ഷണങ്ങളുണ്ട്. ഇവരുടെ സമ്പർക്കപ്പട്ടികയിൽ 1192 പേരുള്ളതായി കണ്ടെത്തി. ഇതു മാത്രമാണ് പുതിയ ആശങ്ക.