Devanandan
ഗദ്ദാർ: നീ ജ്വരബാധിതൻ
കാട്ടുചോലയിലെഇരുട്ടിൽഒരു തൂക്കുവിളക്കിൻഇപ്പുറമിരുന്നാണ്ഞാൻനിന്നെകണ്ടത്.നീ പതിയെപാടിനീ അലർച്ചയായ്ഇടിയായ്പേമാരിയായ്വനാന്തരങ്ങളിലൊന്നാകെപടർന്നു.നീ ഞങ്ങളുടെകുനിഞ്ഞ സിരസ്സുയർത്തിഞങ്ങൾകൈകൾനീട്ടി….ഞങ്ങൾ സ്വയംതിരഞ്ഞുപൂർവ്വീകരടുടെകണക്ക് പുസ്തകം.ചളികൾ നീക്കിപുസ്തകം വായിച്ചു.നൽഗോണ്ടജഗത്യാല………പുഴുക്കൾതിന്നുതീർത്തഞങ്ങളുടെകടുംചോരഉണങ്ങി വരണ്ടുപോയ്…..ഗദ്ദാർഎൻ്റെ മക്കൾനിന്നെ വായിക്കുന്നു.എതിരിട്ടിലുംനീയുണ്ട്ചുവന്ന്തുടുത്ത്പരശതംതലയോട്ടിയിൽതീകൊളുത്താൻ.
രചനകൾ
ശ്രുതി -
മഴയും പ്രകൃതിയും….
മഴയേ…നിന്നിലെ ആർദ്ര ലയനത്തിനാലാവാംപ്രകൃതിയൊരു സുന്ദരിയാവുന്നത്…മഴ പെയ്തു തോർന്നൊരു സായന്തനത്തിന്,ഭൂമിയിലേയ്ക്ക് പതിയ്ക്കുമാ മഴത്തുള്ളിയ്ക്ക്,മഴ പെയ്തു തോർന്ന ഇടവഴികൾക്ക്,ചേമ്പിലയിൽ തളം കെട്ടുമാ,വെള്ളത്തുള്ളിയ്ക്കും…ഭൂമിയെ പുണരാൻ മടിച്ചു ഇലയെചുംബിച്ചു നിൽക്കുമാ ജലകണത്തിനും,പറയാനേറേയുണ്ടാവും,നീ അവൾക്കായി പകർന്നിടുമാ,മനോഹരപ്രണയ കാവ്യത്തിൻ,ഈരടികൾ.നിന്നിൽ ലയിച്ചവൾ മഴനിന്നിൽ...
Sreenadh R
മിണ്ടാതെ പോയത്…
പ്രിയപ്പെട്ടതെന്തെങ്കിലുംഒന്ന്ഓർത്തെടുത്തിട്ട് പോകൂ…പ്രിയപ്പെട്ട ഇടമോ കഥയോമനുഷ്യരോ ചിരികളോചെറിയ വലിയ സ്നേഹങ്ങളോ…അങ്ങനെ എന്തെങ്കിലുമൊന്ന്.ഓർമ്മകളേക്കാൾ ഭംഗിയുള്ളമറ്റൊന്നും മനുഷ്യന് മറക്കാതെകാക്കാനില്ലന്നേ..!പിന്നേക്ക് വക്കണ്ട…പ്രിയപ്പെട്ടതെന്തെങ്കിലുമൊന്ന്ഓർത്തെടുത്തിട്ട് പോകൂ…മിണ്ടാതെ പോയതെന്തെങ്കിലുമൊന്ന്പറഞ്ഞുവച്ചിട്ട് പോകൂ…
Guest Column
മഴവില്ലും പുസ്തകങ്ങളും
വായനയുടെ ആഘോഷവും പ്രൈഡ് മാസവും ഒന്നിച്ചെത്തുമ്പോഴുള്ള ആലോചനകള്‍സ്വത്വാന്വേഷണത്തെ ആശയമോ ഉപകരണമോ ആക്കുന്നത് സാഹിത്യത്തില്‍ പൊതുവെ നടക്കുന്ന ഒന്നാണ്.വിഷാദവും ഏകാന്തതയും മുഴച്ചു നില്‍ക്കുന്ന അന്തര്‍മുഖമായ വൈകാരിക സമസ്യകളെ കൂട്ടിക്കുരുക്കി കലുഷമാക്കാന്‍ എല്ലാ എഴുത്തു മാധ്യമങ്ങള്‍ക്കും...
രചനകൾ
അനന്തരം അമല്‍
‘‘ചാരു.ലോകം നമുക്ക് മുന്നില്‍ അന്യമാവുകയും ഋതുക്കള്‍ നമ്മുടെ ചുറ്റിനും നിശ്ചലമാവുകയും ചെയ്യുന്ന അവസ്ഥ എത്ര ഭീകരമാണെന്ന് നിനക്കറിയാമോ… അഴിച്ചെടുക്കാനാവാത്ത വിധം ഓര്‍മ്മകളില്‍ കുരുക്ക് വീണുപോയത് എല്ലാത്തിനെയും നിര്‍ജ്ജീവമാക്കിയിരിക്കുന്നു… നഗരത്തിരക്കുകളിലും മദ്യശാലകളിലും ക്ലാസ്സ് മുറികളിലും...

